കൊല്ലം: ഗവര്‍ണര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന ഐപിസി 124 അ­ട­ക്ക­മുള്ള വകുപ്പുകള്‍ പ്രകാരമാണ് കേ­സെ­ടു­ത്തത്.ഗവര്‍ണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെ­ടു­ത്തി തു­ടങ്ങിയ ജാമ്യമില്ലാ വകു­പ്പു­കളും ചു­മ­ത്തി­യി­ട്ടുണ്ട്. കൊല്ലം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 17 എസ്എഫ്‌­ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേ­സ്എ­ഫ്‌­ഐ­ആ­റി­ന്‍റെ പ­കര്‍­പ്പ് കൈമാറിയതിന് പിന്നാലെയാണ് നി­ല­മേ­ലില്‍ റോ­ഡ­രി­കില്‍ കസേ­ര ഇ­ട്ടി­രു­ന്നു­ള്ള പ്ര­തി­ഷേ­ധം അ­വ­സാ­നി­പ്പി­ക്കാൻ ഗവർണർ തയാറായത്. രണ്ട് മണിക്കൂറാണ് ഗവർണർ റോഡരികിൽ ഇരുന്ന് പ്രതിഷേധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here