മസ്‍കറ്റ്: ഒ­മാ­നില്‍ മ­ഴ­ക്കെ­ടു­തി­യില്‍ മ­രി­ച്ച­വ­രു­ടെ എ­ണ്ണം 18 ആയി. മ­രി­ച്ച­വ­രില്‍ 10 പേര്‍ വി­ദ്യാര്‍­ഥി­ക­ളാണ്.ഒ­ഴു­ക്കില്‍­പ്പെ­ട്ട് കാ­ണാ­താ­യ­വര്‍­ക്കാ­യി തി­ര­ച്ചില്‍ തു­ട­രു­ക­യാണ്. സുരക്ഷാ വിഭാഗവും സ്വദേശികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ശ­ക്തമാ­യ ഒ­ഴു­ക്കില്‍ നി­രവ­ധി വാ­ഹ­ന­ങ്ങള്‍ ഒ­ലിച്ചു­പോയി.മസ്‌കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ക­ന­ത്ത മ­ഴയും കാറ്റും തു­ട­രു­ന്ന­തി­നാല്‍ വിവി­ധ ഗ­വര്‍­ണ­റേ­റ്റു­ക­ളി­ലെ സ്­കൂ­ളു­കള്‍­ക്ക് അവ­ധി പ്ര­ഖ്യാ­പി­ച്ചി­ട്ടുണ്ട്.

മഴക്കെടുതിയിൽ കഴിഞ്ഞ ദിവസം മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. അടൂർ കടന്പനാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്.കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here